Tuesday 25 December 2012

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കും !!


കൊച്ചി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാന്‍ യൂണിയന്‍ ബാങ്ക് കാംപെയില്‍ നടത്തുന്നു. യൂണിയന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.ജയമോഹന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന യോഗത്തിലാണ് തീരുമാനം.

നഗരങ്ങളില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണിത്.

വായ്പാ കുടിശ്ശികയിന്‍മേല്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി ജനവരി, ഫിബ്രവരി മാസങ്ങളില്‍ എല്ലാ താലൂക്കുകളിലും റവന്യു റിക്കവറി അദാലത്തുകള്‍ സംഘടിപ്പിക്കും. അടുത്ത മാര്‍ച്ചിനകം എല്ലാ ബ്ലോക്കുകളിലും ധനകാര്യ സാക്ഷരതാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ യോഗം തീരുമാനിച്ചു. കൂവപ്പടി, അങ്കമാലി, കോതമംഗലം, മുളന്തുരുത്തി, ഇടപ്പള്ളി, ബ്ലോക്കുകളില്‍ മാത്രമാണ് നിലവില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാര്‍ സഹായം ബാങ്കുകള്‍ വഴി ലഭ്യമാക്കുന്നതിന്റെഭാഗമായി ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും.

ജൂലായ്-സപ്തംബര്‍ കാലയളവില്‍ ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ 1010.43 കോടി രൂപയുടെ വര്‍ധനയുണ്ടായി. മൊത്തം നിക്ഷേപം ഇപ്പോള്‍ 44922.28 കോടിയാണ്. 1103.44 കോടി രൂപയാണ് ഈ കാലയളവില്‍ വായ്പയായി നല്‍കിയത്.

ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ കെ.ആര്‍.ജയപ്രകാശ്, ആര്‍.ബി.ഐ. അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ കെ.ഡി.ജോസഫ്, നബാര്‍ഡ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ വേണു എസ്.മേനോന്‍ എന്നിവര്‍ സംസാരിച്ചു.

Saturday 24 November 2012

Have trouble making money off your website?




Clicksor.com offers webmasters the opportunity to earn additional income by simply underlining a selection of clickable text or displaying targeted contextual advertising banners on their websites or blogs. We offer you:


  • Fast payments (every 15 days)
  • $50 payout (Check or Paypal)
  • Excellent client support (live support)
  • Multiple Ad Formats (more than 10)
  • Amazing referral program (10% commission)


Wednesday 21 November 2012

പുതു വര്ഷം മുതല്‍ പുതിയ ചെക്കിനായി ബാങ്കുകള്‍ ഒരുങ്ങുന്നു. !!


æµÞ‚ß D ùßØVÕí ÌÞCí ³Ëí §Lc (¦VÌß°)Ïáæ¿ 'æºAí d¿çC×X ØíxÞXÁÞVÁíØí 2010 (Øß¿ß®Øí 2010) ¥ÈáØøß‚á øâɵWÉÈ æºÏíÄ æºAí ÜàËáµZ §¿ÉÞ¿áµÞVAá ÜÍcÎÞAáKÄßÈáU È¿É¿ßµZ ÌÞCáµZ ªV¼ßÄÎÞAß. Øß¿ß®Øí ¥ÈáØãÄ æºAáµZAá ÎÞdÄÎÞÏßøßAᢠ¼ÈáÕøß ²Ká ÎáÄW ØÞÇáÄ ®KÄßÈÞÜÞÃßÄí.øÞ¼cæJ ¯xÕᢠÕÜßÏ ÌÞCÞÏ Øíçxxí ÌÞCí ³Ëí §Lc (®ØíÌß°) ÉáÄßÏ Äø¢ æºAí ÜàËáµZ ®ˆÞ ¥AìIí ©¿ÎµZAᢠØbçÎÇÏÞ ¥Ï‚áæµÞ¿áAáµÏÞÃí. ÁßØ¢ÌV 15Èá ÎáXÉá æºAí ÌáAí ÜÍßAÞJÕV...., ÌÞCáÎÞÏß ÌtæM¿ÃæÎKí ¥ùßÏß‚ßGáÎáIí. ÌÞCßW ÈWµßÏßGáU ÕßÜÞØJßW ÎÞx¢ ÕKßGáUÕV ¥AÞøc¢ ©¿X ÌtæMG ÖÞ~ÏßW ¥ùßÏßAÃæÎKᢠÈßVçÆÖßAáKá. ÉÝÏ Äø¢ æºAí ÜàËáµZ èµÕÖÎáU ¥AìIí ©¿ÎµZ ¥Õ Äßøßæµ ÈWµß Øß¿ß®Øí ¥ÈáØãÄ æºAáµZ èµMxÃæÎKí ÌÞCí ¥ùßÏß‚ßøáKá.ÉÝÏ Äø¢ æºAí ÜàËáµZ Äßøßæµ ÈWµß Øß¿ß®Øí ¥ÈáØãÄ æºAáµZ èµMxÃæÎKá ÌÞCí ³Ëí ÌçùÞÁ ÈßVçÆÖß‚ßGáIí. æËÁùW ÌÞCí µÝßE ¯dÉßW ÎáÄW ÄæK Øß¿ß®Øí ¥ÈáØãÄ æºAáµ{ÞÃá ÕßÄøâ 溇áKÄí. ÉáÄßÏ Äø¢ æºAí Ø¢Ìtß‚ ¥ùßÏßMí ®Øí®¢®Øí, §êæÎÏßW ÕÝß ÈWµáKÄßÈá ÉáùæÎ ÖÞ~µ{ßW ÉøØcæM¿áJáKáÎáIí. µÞJÜßµí ØßùßÏX ÌÞCᢠ¯dÉßW ÎáÄWÄæK Øß¿ß®Øí ¥ÈáØãÄ æºAáµ{ÞÃá ÕßÄøâ 溇áKÄí. ÉáÄßÏ Äø¢ æºAí Ø¢Ìtß‚ ¥ùßÏßMí ÖÞ~µ{ßW dÉÆVÖßMß‚ßGáIí. §êæÎÏßW ÕÝßÏᢠ¥ùßÏßMá ÈWµá¢. 

®ˆÞ §¿ÉÞ¿áµÞVAᢠÕcµíÄß·Ä ¥ùßÏßMí ¥ÏÏíAÞÈÞÃá ØìJí §LcX ÌÞCßæa ÄàøáÎÞÈ¢. ÇÈÜfíÎß ÌÞCí ®Øí®¢®Øí, §êæÎÏßW ÕÝßÏᢠÄÉÞÜßÜᢠ¥ùßÏßMá ÈWµá¢. æØXd¿W ÌÞCí ²ÞËí §Lc æºææKÏßW Øß¿ß®Øí æºAáµ{ßçÜAí ¯ÄÞIí ÎÞùßAÝßEá. ÁWÙßÏßW ÍÞ·ßµÎÞÏá¢. Îá¢ææÌÏßW §ÄßÈáU È¿É¿ßµZ ÉáçøÞ·ÎßAáµÏÞÃí. ÍÕÈ, ÕÞÙÈ ÕÞÏíɵ{áæ¿ÏᢠÎxᢠÄßøß‚¿ÕßÈÞÏß ¼ÈáÕøß ²Ká ÎáÄWAáU ¯æÄCßÜᢠÄàÏÄßÕ‚á ÎáXµâV ÈWµæMGßGáU æºAáµZ Øß¿ß®Øí 2010 ¥ÈáØãÄÎæˆCßW ¥ØÞÇáÕÞÏß µÃAÞAá¢.

(courtesy:manorama)

റേഷന്‍ വിതരണവിവരം ഇനി മൊബൈല്‍ ഫോണിലൂടെ !!

ആലപ്പുഴ: റേഷന്‍ സാധനങ്ങളുടെ ലഭ്യത ഉപഭോക്താവിന് മൊബൈല്‍ ഫോണിലൂടെ ഉറപ്പാക്കാന്‍ കഴിയുന്ന സംവിധനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വ്വഹിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഒരുക്കുന്ന ഈ സംവിധാനത്തിലൂടെ റേഷന്‍കടയുടമ വിതരണത്തിനായി അരിയും മറ്റും എടുത്തവിവരം അറിയാനും അതനുസരിച്ച് കൃത്യമായി സാധനങ്ങള്‍ വാങ്ങാനുമാകും.
വിവരങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താവ് സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്കി പേരു രജിസ്റ്റര്‍ ചെയ്താല്‍ മതി. സംസ്ഥാനത്ത് 18 മാസത്തിനുള്ളില്‍ ഈ സംവിധാനം പൂര്‍ണ്ണമായി നടപ്പാവുമെന്ന് മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് പൊതുവിതരണം കൂടുതല്‍കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് എന്‍.ഐ.സി.യുടെ സഹായത്തോടെ എഫ്.എം.പി.ഡി.എസ്(ഫുഡ് ഗ്രെയിന്‍സ് മൂവ്‌മെന്‍റ് ഫോര്‍ എഫക്ടീവ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) നടപ്പാക്കുന്നതെന്ന് അനൂപ്‌ജേക്കബ് പറഞ്ഞു. റേഷന്‍ കടയില്‍ അരി കിട്ടുന്നില്ല,വന്നിട്ടില്ല എന്നിങ്ങനെയുള്ള പരാതികള്‍ ഇതോടെ കുറയും. ഇതിനായി ഓരോ താലൂക്ക് സപ്ലൈ ഓഫീസറും സമയത്ത് വിവരങ്ങള്‍ നല്‍കണം.സബ്‌സിഡി തുക ജനങ്ങള്‍ക്ക് ഗുണകരമാവണം. ബി.പി.എല്‍. കുടുംബം അരി വാങ്ങിയാല്‍ മാത്രമേ സബ്‌സിഡി ലഭ്യമാക്കുകയുള്ളൂ.ബാങ്കിലൂടെ സ്ബ്‌സിഡി ലഭ്യമാക്കുന്നതിനെതിരെ എതിര്‍പ്പുകളുണ്ടെങ്കിലും ആ സംവിധാനം സര്‍ക്കാര്‍ നടപ്പാക്കും.മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.ഉപഭോക്താക്കളുടെ വിവരശേഖരണം പൂര്‍ത്തിയാകുന്നതോടെ മണ്ണെണ്ണ ക്വാട്ട നിശ്ചയിക്കാനും അര്‍ഹര്‍ക്ക് കൂടുതല്‍ നല്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
(courtesy; mathrubhumi.com)

Monday 19 November 2012

Refer friend, relative, and earn credits !!

Earn Money from Home by Inviting Friends 100$ Weekly, by just invite 10 friends daily. click the below link and join free
How to Earn:
In this technology world, Every one has a computer and internet connected. You have heard from many of your friends that they are earning online and getting good money. So you have reached the right place. ReferralTask is advertising and traffic selling company which offering its members to get paid for referring 10 friends to site daily. and earn 1000$ per week. There is no limit of max earning, the more you refer the more you earn.You will get 1$ for every refer link visit / opening. when you share the link with your friends / family online. when they will open the link, our ads will be displayed or any website will be displayed and you will get payment for every link opening.
Per Referral Link Visit/Opening :  1$ per unique IP
Minimum Withdrawal Amount :   
30$ only



How to Promote referral link?
Promote your referral links on forums, blogs, comments, chat rooms, chats, facebook wall, facebook pages, groups, twitter, ptc sites, advertising websites to get link visits and earn money on every visit you sent through referral link
When I will get payout?The min balance for payout is 30$ and you will get through Alertpay, Liberty reserve, Paypal, Moneybooker, Perfect Money, Solid Trust Pay, Cheque, Western Union, bank transfer at end of every month.

How much I can earn?

You can earn without any limits, its on your efforts and hard working that how much you can give time to spread the voice,
Many of our top members are earning more then 100$ per day


Friday 16 November 2012

ഓണ്‍ ലൈന്‍ ജോബ് വഴി അദ്ധ്വാനിക്കാതെയും പൈസ ഉണ്ടാക്കാം !!

നമ്മളില്‍ പലരുടേയും മനസ്സില്‍ ഉള്ള ആഗ്രഹമാണിത്,വല്യ തുക ഒന്നും കിട്ടിയില്ല എങ്കിലും എനിക്ക് (ഒരു സുഹൃത്തിനു) ഇന്നു ഒരു ചെറിയ സംഘ്യ കിട്ടി,ഇതു ഒരു തൊഴിലായി ഒന്നും എടുക്കാന്‍ പറ്റില്ല,എന്നാല്‍ ചുമ്മാ കിട്ടുന്നത് കളയുകയും വേണ്ട..എന്റെ ഒരു സുഹ്ര്ത്തിനു കിട്ടിയത് 302 രൂപ ആണു ഇതിനായ് ഞാന്‍ ചെയ്തത് www.mginger.com എന്ന സൈറ്റില്‍ ജോയിന്‍ ചെയ്തു എന്റെ മോബൈല്‍ നംബര്‍ അതില്‍ വെരിഫൈ ചെയ്തു എന്നത് മാത്രമാണു,പിന്നീട് അവര്‍ ഒരു ദിവസം മാക്സിമം 10 എസ് എം എസ് എന്ന രീതിയില്‍ നമുക്ക് എസ് എം എസ് അയക്കും,അതു വായിക്കുകയൊന്നും വേണ്ട,പക്ഷേ ആ 10 എസ് എം എസിനു 2 രൂപ നമുക്ക് കിട്ടും,നമ്മള്‍ ഒരു സുഹൃത്തിന്റെ ക്ഷണിച്ചാല്‍ നമുക്ക് 2 രൂപയും അയാള്‍ മോബൈല്‍ നംബര്‍ വെരി ഫൈ ചെയ്താല്‍ അയാള്‍ക്ക് കിട്ടുന്നതിന്റെ പകുതി നമുക്കും കിട്ടും,അങ്ങിനെ ഒരു സുഹൃത്തിനു 302 രൂപ ഉള്ളപ്പോള്‍ ( അതാണു കാഷ് പിന്‍ വലിക്കാവുന്ന ചുരുങ്ങിയ തുക ) വിത്ത് ഡ്രാ റിക്വസ്റ്റ് കൊടുത്തു, ചെക്കും വന്നു,അപ്പോ ചുമ്മാ രജിസ്റ്റര്‍ ചെയ്തു ഇട്ടൊളു,ഇതു പോലെ വല്ലപ്പോഴും ഒരു 300 രൂപ ഒക്കെ കിട്ടും,ചുമ്മാ കിട്ടുന്നതല്ലേ കളയണ്ട. രജിസ്റ്റര്‍ ചെയ്യാന്‍ എന്റെ റെഫറല്‍ ലിങ്ക് ഇതാണു :http://mGinger.com/













Thursday 15 November 2012

Send free sms and earn free recharge credit !!

ഞാന്‍ ഇന്ന് നിങ്ങളോടു പറയാന്‍ പോകുന്നത് നിങ്ങളുടെ 

മൊബൈല്‍ വഴി നിങ്ങളുടെ മൊബൈല്‍ റീചാര്‍ജ് 

ചെയ്യനുള്ള കാശുണ്ടാക്കാനുള്ള ഒരു കുറുക്കു വഴി ആണ്.

നിങ്ങളുടെ മൊബൈല്‍ ഫ്രീ ആയി റീചാര്‍ജ് ചെയ്യാനും ഫ്രീ 

ആയീ എസ് എം എസ് കള്‍ അയക്കാനും
 
നിങ്ങളുടെ മൊബൈല്‍ ഫ്രീ ആയി റീചാര്‍ജ് ചെയ്യാനും ഫ്രീ ആയീ എസ് എം എസ് കള്‍ അയക്കാനും ultoo.com ല്‍ ജോയിന്‍ചെയ്യുക. ഇത് വിശ്വസിക്കവുന്ന സൈറ്റ് ആണ് ഇതില്‍ജോയിന്‍ ചെയ്യാന്‍ നിങ്ങള്‍ അയക്കുന്ന ഓരോ എസ് എം എസിനും നിങ്ങള്‍ക്ക് കാശ് കിട്ടും താഴെ തന്നിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയുക ഇത് 100 % വിശ്വസനീയമായ സൈറ്റ് ആണ് .അപ്പോ എല്ലാവരും ജോയിന്‍ ചെയ്തു തുടങ്ങിക്കോളു…





എടിഎമ്മിന്റെ അഞ്ചു ഉപയോഗങ്ങള്‍ ?

എടിഎമ്മിലൂടെ  പണമെടുക്കുക മാത്രമാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. ഇതുകൂടാതെ ഒട്ടനവധി  സേവനങ്ങള്‍ പ്രദാനം ചെയ്യാനുള്ള ഈ ശേഷി ഈ യന്ത്രങ്ങള്‍ക്കുണ്ട്. നിക്ഷേപം: ചെറിയ തുക  ബാങ്കില്‍ നിക്ഷേപിക്കണമെന്നുണ്ട്. പക്ഷേ, ബാങ്കില്‍ പോകാന്‍ സമയമില്ല.  ഒന്നും കൊണ്ടും പേടിക്കേണ്ട അടുത്ത എടിഎമ്മിലേക്ക് ചെല്ലൂ. ഫിക്‌സഡ്  ഡിപ്പോസിറ്റ് പോലും എടിഎമ്മിലൂടെ സാധ്യമാണ്. തീര്‍ച്ചയായും സേവിങ്‌സ്  എക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ മാത്രമേ ഈ സേവനം ലഭ്യമാകൂ.  എടിഎമ്മുകളിലൂടെ മ്യൂച്ചല്‍ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും.  ഇതിനായി ചെറിയ പേപ്പര്‍ വര്‍ക്കുകള്‍ ഉണ്ടെന്നു മാത്രം. എടിഎം ഉപയോഗിച്ച  ഒട്ടുമിക്ക ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രീമിയം അടയ്ക്കാന്‍ സാധിക്കും.  നികുതി അടയ്ക്കാം: ചില ബാങ്കുകള്‍ എടിഎമ്മിലൂടെ ആദായനികുതി അടയ്ക്കാനുള്ള  സൗകര്യം ഒരുക്കിയിട്ടുണ്ട്. ടാക്‌സ് അടച്ചതിന്റെ രസീറ്റും ഉടന്‍ തന്നെ  ലഭിക്കും.  ബില്ലുകള്‍ അടയ്ക്കാം: നീളമുള്ള വരിയില്‍ നിന്ന് ബില്ലടയ്ക്കുന്ന  കാലമെല്ലാം കഴിഞ്ഞു. എടിഎം ഉപയോഗിച്ച് ബില്ലടച്ചാല്‍ ചെറിയ സാമ്പത്തിക  നേട്ടം ഉണ്ടാവുകയും ചെയ്യും.   മൊബൈല്‍ റീചാര്‍ജ്ജ്: സംസാരിക്കുന്നതിനിടെ മൊബൈലിലെ ടോക് ടൈം തീര്‍ന്നോ?  വിഷമിക്കേണ്ട തൊട്ടടുത്ത എടിഎമ്മിലൊന്നു കയറിയാല്‍ മതി. ഏത് നമ്പറും  റീചാര്‍ജ് ചെയ്യാന്‍ സാധിക്കും.   വിവരങ്ങള്‍: ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍, മിനി സ്‌റ്റേറ്റ്‌മെന്റ്,  ആരാധനാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സംഭാവന നല്‍കല്‍, കോളജുകളിലെയും  സ്‌കൂളുകളിലെയും ഫീസ് അടയ്ക്കല്‍ തുടങ്ങിയ ഒട്ടനവധി സേവനങ്ങളും  എടിഎമ്മിലൂടെ നല്‍കുന്നുണ്ട്.
(courtesy;malayalam.oneindia)











Tuesday 13 November 2012

Income web - online parttime job !!





1. What is this?


This is the affiliate network site.

We have advertisers who pay you for attracting customers to their sites and buying their products. You will receive affiliate fee from each referred visitor and each completed sign-up or sale.



2. What it works?

You place an advertisement (banner) on your site. When your visitor clicks the banner - you will get the commission (usually $0.03). When your visitor signs up as affiliate (or completes sale from our advertisers) - you will get even bigger commission ($3 - $10)!



3. How do I make money?

You earn commissions by referring customers to our website, where they sign up and start and start promoting our site, or purchase our products.

You will earn percentage commission for every referral or purchase. 



4. What do I need to become an affiliate?

Nothing! Except your desire to be an affiliate. 


You don't even need a website (although having your own website helps). You can promote our product via search engines, postings in Internet forums, or simply email to all your friends and people you know with your affiliate link to our product.


All you need to do is to place our banner on your webpage, or if you do not have a webpage - send a visitor to our site via a special link (called 'affiliate link'). You will get a commission from each visitor that you've sent to us (from each click). Even more - if your visitor signs up or buys anything from us, you will get much bigger commission - depending of the sale value!


5. How to start promoting your products?

Sign up as affiliate (again, this is free! You never pay anything), and see instructions on your Control Panel after you login

Generally, you should choose some banners and links, and place them onto your pages. When your visitor clicks on a banner, he will be redirected to our page. If this visitor signs up or buys something, you will be rewarded with a commission for this referral or sale. 



6. How can I get more visitors?

You can use any "natural" way to attract visitors: place our banners on your pages, add it to your blog, twitter, forum, etc. 

You can send emails to your friends or users.


You can't: place our banners or links on sites that include incentives to click on ads. 
You may not use services that generate clicks or impressions such as paid-to-click, paid-to-surf, clickbank, autosurf and click-exchange programs. You may not place banner or affiliate code in iframe, frames, popups, and so on. You cannot display ads as the result of the action of any software application.
Also you absolutely cannot send unwanted (SPAM) emails. Your account can be removed on first notice of SPAM!


7. How will I receive the payment?

You can choose if you want to be paid by PayPal, as well as minimum payout value - you will be paid automatically on the monthly schedule. Checks, Western Union and international money transfer currently are available on request. Payments are issues in US dollars, and are paid once a month, always on 15th of the following month. 



8. What is the affiliate link?

Affiliate link is a special URL where you should be sending the visitors. You will get the URL's for different banners in your affiliate panel.



9. How do I set up an account?

Setting up an account is very easy and it's completely FREE. You don't have to pay for becoming an affiliate. All you need to sign up go to the Signup Formbelow and fill it out. You will immediately receive email with your password and other information. As our affiliate, you will have your own control panel where you can see detailed statistics of traffic and sales you referred, news and training materials, and choice of banners and text links. Then you only need to place an affiliate link, banner, text link or other link at your web site or place ads in pay-per-click search engines, so you can start sending customers to our web site. 


10. OK, what must I do NOW?

Only five simple steps:

1. Signup for free

2. Receive your password and other info by email
3. Log in to your own affiliate panel and choose from various banners, text links, reviews and other promotional materials
4. Place some of these banners/links onto the Home page of your website and as many pages as you want, to increase your sales
5. Receive commissions from every click and from every sale!

Friday 9 November 2012

ഇന്ത്യയിലെ എക്കാലത്തെയും വലിയ ധനികനാര്?


ലണ്ടന്‍: ആരാവും ഇന്ത്യയിലെ എക്കാലത്തെയും വലിയ ധനികന്‍? ടാറ്റയോ ബിര്‍ളയോ അംബാനിയോ എന്നൊക്കെയാവും നിങ്ങളുടെ ഉത്തരം. എന്നാലിവരൊന്നുമല്ല. ഹൈദരാബാദിലെ അവസാന നൈസാം ഉസ്മാന്‍ അലി ഖാനാണ് ഇന്ത്യയിലെ കോടീശ്വരന്മാരുടെ കോടീശ്വരനെന്ന് ബ്രിട്ടീഷ് പത്രം ദ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴത്തെ നാണയപ്പെരുപ്പവും കൂടി കണക്കാക്കിയാണ് ലോകത്തെ എക്കാലത്തെയും വലിയ ധനികരെ പത്രം കണ്ടെത്തിയത്. 1911 മുതല്‍ 1948 വരെ (ഇന്ത്യയില്‍ ലയിക്കും വരെ) ഹൈദരാബാദ് ഭരിച്ച ഉസ്മാന്‍ അലി ഖാന്‍ അന്ന് ഏറ്റവും വലിയ ധനികന്‍ എന്നു പേരെടുത്തിരുന്നു. ഇന്നത്തെ കണക്കില്‍ എക്കാലത്തെയും ലോക ധനികരില്‍ ആറാം സ്ഥാനമാണ് ഇദ്ദേഹത്തിന്. 23,600 കോടി ഡോളര്‍ ആസ്തിയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നതത്രേ. 1967ല്‍ എണ്‍പതാം വയസിലാണ് ഉസ്മാന്‍ അലി ഖാന്‍ അന്തരിച്ചത്. കഴിഞ്# ആയിരം വര്‍ഷത്തെ ലോകചരിത്രത്തില്‍ ഏറ്റവും വലിയ ധനികനേതെന്ന് തിരക്കിയാല്‍ ഉത്തരം ലഭിയ്ക്കുക ആഫ്രിക്കയില്‍ നിന്നാണ്. പതിനാലാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ രാജാവ് മാലിയിലെ മന്‍സ മൂസ ഒന്നാമനാണ് ചരിത്രത്തിലെ ഏറ്റവും വലിയ ധനികന്‍. മന്‍സയെന്നാല്‍ ചക്രവര്‍ത്തി. ഇന്നത്തെ കണക്കുവച്ച് ആസ്തി 400 ബില്യണ്‍ ഡോളര്‍. ജീവിച്ചിരിയ്ക്കുന്നവരില്‍ ഏറ്റവും വലിയ ധനികന്‍ കാര്‍ലോസ് സ്ലിം ഈ ലിസ്റ്റില്‍ ഇരുപത്തിരണ്ടാമന്‍ മാത്രം. ആസ്തി 68 ബില്യണ്‍ ഡോളര്‍. മൂസയ്ക്ക് മുന്നില്‍ കാര്‍ലോസ് ഒന്നുമല്ലെന്ന് ചുരുക്കം. രാജ്യത്ത് സമൃദ്ധമായിരുന്ന ഉപ്പ്, സ്വര്‍ണം ഉത്പാദനം മുതലാക്കിയാണ് മൂസ ധനികരില്‍ മുന്നിലെത്തിയത്. സെലിബ്രിറ്റി നെറ്റ്വര്‍ത്ത് വെബ്‌സൈറ്റ് തയാറാക്കിയ ലിസ്റ്റില്‍ എക്കാലത്തെയും വലിയ 24 ധനികരുടെ പേരാണുള്ളത്. ഇവരില്‍ ജീവിച്ചിരിക്കുന്നത് മൂന്നു പേര്‍ മാത്രം. സ്ത്രീകളാരുമില്ല. 14 പേര്‍ അമേരിക്കക്കാരാണ്. യൂറോപ്യന്‍ ബാങ്കിങ് പാരമ്പര്യമുള്ള, ഇന്നും ധനികരുടെ നിരയിലുള്ള, റോത്ത്ഷീല്‍ഡ് കുടുംബമാണ് ലോക ലിസ്റ്റില്‍ രണ്ടാമത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ജര്‍മന്‍ ബാങ്കര്‍ മേയര്‍ ആംഷെല്‍ റോത്ത്ഷീല്‍ഡിന്റെ ഫിനാന്‍സ് ഹൗസിന് മൊത്തം ആസ്തി 350 ബില്യണ്‍ ഡോളര്‍. ലിസ്റ്റില്‍ മൂന്നാമതുള്ള ജോണ്‍ ഡി റോക്ക്‌ഫെല്ലര്‍ എക്കാലത്തെയും വലിയ അമേരിക്കന്‍ ധനികന്‍ (340 ബില്യണ്‍)കൂടിയാണ്. പെട്രോളിയം വ്യവസായത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ച റോക്ക്‌ഫെല്ലര്‍ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനി സ്ഥാപകന്‍. 1937ല്‍ അന്തരിച്ചു. കോടീശ്വര പട്ടികയില്‍ ഏറ്റവും ദരിദ്രന്‍ എണ്‍പത്തിരണ്ടുകാരന്‍ വാറെന്‍ ബുഫെറ്റാണ്. 64 ബില്യണ്‍ ഡോളര്‍. 2008ല്‍ ലോകത്തെ ഏറ്റവും വലിയ ധനികനായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ ബിസിനസ് ടൈക്കൂണ്‍ ബുഫെറ്റ്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വത്ത് നീക്കിവെച്ചതോടെയാണ് കോടീശ്വരപട്ടികയില്‍ താഴേക്ക് പോയത്. 2011ലെ ലോക ധനികരുടെ ലിസ്റ്റില്‍ മൂന്നാമനാണ് ഇദ്ദേഹം. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വിജയിച്ച നിക്ഷേപകന്‍ എന്നുമുണ്ട് ബുഫെയ്ക്കു വിശേഷണം.

(courtesy:malayalam.oneindia.in) 














Wednesday 7 November 2012

കറന്‍സിയില്‍ നിന്നും ഗാന്ധി പടിയിറങ്ങുന്നു !!!

ദില്ലി: നോട്ടിനെ  'ഗാന്ധിതല' എന്ന് ഇനി അധികകാലം വിളിയ്ക്കാന്‍ സാധിക്കില്ല. രാഷ്ട്രപിതാവായ  മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ കറന്‍സി നോട്ടുകളില്‍ നിന്നു പടിയിറങ്ങാന്‍  പോകുന്നു.  മഹാത്മാഗാന്ധിക്ക് പകരം ആരുടെയൊക്കെ ചിത്രമാണ് നോട്ടില്‍ കാണാന്‍  ആഗ്രഹിക്കുന്നതെന്ന രീതിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജനങ്ങളില്‍  നിന്നും അഭിപ്രായങ്ങള്‍ ക്ഷണിച്ചു കഴിഞ്ഞു.  1987ല്‍ 500 രൂപ നോട്ട് പുറത്തിറക്കിയപ്പോഴാണ് ആദ്യമായി ഗാന്ധിജിയുടെ  ചിത്രം ഉള്‍പ്പെടുത്തിയത്. അതുവരെ അശോകസ്തംഭമായിരുന്നു  നോട്ടിലുണ്ടായിരുന്നത്. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ കറന്‍സിയിലും  ഇപ്പോള്‍ ഗാന്ധിജിയുടെ ചിത്രമുണ്ട്.  വിവിധ തുറകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ആളുകളെ നിര്‍ദ്ദേശിക്കാനാണ്  കേന്ദ്രബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, ഗാന്ധിജിയുടെ കുത്തക  അവസാനിപ്പിക്കാനുള്ള ശ്രമം വിവാദങ്ങളുടെ തിരികൊളുത്തലാകുമോയെന്ന ആശങ്കയും  സജീവമാണ്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും മത, വര്‍ഗ്ഗ വിഭാഗങ്ങളും  ആവശ്യങ്ങളുമായി രംഗത്തിറങ്ങിയാല്‍ ഇപ്പോള്‍ പോസ്റ്റല്‍ സ്റ്റാംപ്  ഇറക്കുന്നതുപോലെ നോട്ടും ഇറക്കേണ്ടി വരും.
ചെക്കിലെ ഒപ്പ് കറുത്ത മഷി കൊണ്ടാക്കണം
 ജനുവരി ഒന്നു മുതല്‍  കറുത്ത മഷി കൊണ്ട് ഒപ്പിടാത്ത ചെക്കുകള്‍ മടക്കുമെന്ന് സ്റ്റേറ്റ് ബാങ്ക്  ഓഫ് ഇന്ത്യ അറിയിച്ചു. ചെക്കുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക്  പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണിത്.  സുരക്ഷാമാനദണ്ഡങ്ങളില്‍ ഏകീകൃത സ്വഭാവം വരുന്നതിനും ചെക് ട്രാന്‍സാക്ഷന്‍  സിസ്റ്റം(സിടിഎസ്) കൂടുതല്‍ മെച്ചപ്പെട്ടതാകുന്നതിനും വേണ്ടിയാണിത്.  എന്താണ് സിടിഎസ്?  മറ്റൊരു ബാങ്കിന്റെ ചെക്ക് ആ ബാങ്കിലെത്തിക്കാതെ പാസ്സാക്കാനുള്ള  സംവിധാനമാണിത്. കലക്ഷനായി നല്‍കിയ ചെക്കിനു പകരം അതിന്റെ ഒരു ഇലക്ട്രോണിക്  ഇമേജാണ് പണം ലഭിക്കേണ്ട ബാങ്കിന് കൈമാറുന്നത്. യഥാര്‍ത്ഥ ചെക്കിലുള്ള  എല്ലാവിവരങ്ങളും ഈ ഇലക്ട്രോണിക് രൂപത്തിലുണ്ടാകും. ഈ ഇമേജിന് കൂടുതല്‍  കൃത്യത വരുത്തുന്നതിന്റെ ഭാഗമായാണ് കറുത്ത മഷി കൊണ്ടുള്ള ഒപ്പ് വേണമെന്ന്  നിര്‍ബന്ധമാക്കാന്‍ പോകുന്നത്.  സിടിഎസ് സംവിധാനത്തിനുവേണ്ടി പുതിയ ചെക്കുകളില്‍ നിരവധി മാറ്റങ്ങള്‍  വരുത്തിയിട്ടുണ്ട്. വളരെ പഴയ ചെക്കുകള്‍ കൈവശമുണ്ടെങ്കില്‍ അത് ബാങ്കില്‍  തിരിച്ചുനല്‍കി പുതിയ ചെക്കുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കണം.
(coutesy: malayalam.oneindia.in)

Tuesday 23 October 2012

Part time work / earning opportunity


Interested in part time work ? MNC Based online data entry and form filling work in India. work online from home or cyber cafe:

What is Actual Concept?
Welcome you in the vast world of internet. Do you know that today internet is not only means to collect the information, but also used to earn money by doing some online work on it. There are so many works on Internet to do but the important are get paid to view Email Advertisement and online form filling work, lets have a short look of both types of work.

WORK 1: CLICKING ON PAID ADVERTISEMENTS

There are many Multinational Advertising Websites on Internet from which you can earn good income without any payment. you have to click their advertisements,stay their at least 30/45 seconds For this, advertising companies will pay you directly minimum $0.25 on each advertisement. you also receive paid emails directly in your inbox. These emails will contain advertisers website links. You have to click these Ad links and go to advertisers website and view them for 30-40 seconds. for more details Click here 


മൈ മോട്ടോ ; ഇത് പോലുള്ള നെറ്റ് ജോബ്സ് നിങ്ങള്ക്ക് പരിച്ചയപെടുത്തുക എന്ന് മാത്രമാണ് ബ്ലോഗ്ഗെരുടെ ഉദ്ദേശം. നിങ്ങള്ക്ക് താല്പര്യമെങ്കില്‍ ജോയിന്‍ ചെയ്തു വര്‍ക്ക്‌ ചെയ്യാവുന്നതാണ്  . രണ്ടോ, മൂണോ പേര്‍ ചേര്‍ന് ജോയിന്‍ ചെയ്യുകയാണെങ്കില്‍ ചെറിയ തുകക്ക് ജോയിന്‍ ചെയ്തു വര്‍ക്ക്‌ ചെയ്തു നോകാമെന്നു കരുതുന്നു. എനി വെ  ബെസ്റ്റ് ഓഫ് ലക്ക് !!

"M.A യുസുഫലി" അഥവാ "മലയാളികളുടെ അംബാസിഡര്‍ യുസുഫലി "..!!


ദുബൈ: ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള 100 ഇന്ത്യക്കാരുടെ പട്ടികയില്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ് സ്ഥാപനങ്ങളുടെ എം.ഡിയുമായ എം.എ. യൂസഫലി ഒന്നാമത്. അറേബ്യന്‍ ബിസിനസ് മാഗസിനാണ് വീണ്ടും യൂസഫലിയെ ഒന്നാമനായി തെരഞ്ഞെടുത്തത്.ദുബൈ മദീനത്ത് ജുമേരിയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് പട്ടിക പുറത്തുവിട്ടത്.
രഘുവിന്ദര്‍ ഖട്ടാരിയ (ഭാരതി എയര്‍ടെല്‍), ഫിറോസ് അല്ലന (ഐ.എഫ്.എഫ്.സി.ഒ ഗ്രൂപ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി സൂപ്പര്‍മാര്‍ക്കറ്റുകളടക്കം നിരവധി വ്യവസായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പിന്‍െറ കീഴില്‍ 29000 ത്തോളം ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.ഇതില്‍ 22000 പേരും മലയാളികളാണ്. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള യൂസഫലിയെ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.നോര്‍ക്ക വൈസ് ചെയര്‍മാന്‍, കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി, അടുത്തിടെ രൂപവത്കരിച്ച എയര്‍ കേരള എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.


(courtesy:madhyamam)
















Friday 12 October 2012

എന്‍എസ്ഇ നിഫ്റ്റി 'ഫ്ലാഷ് ക്രാഷ്': ഉത്തരവാദി ആര്?



സാങ്കേതിക തികവിനു പേരുകേട്ട നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി ഇക്കഴിഞ്ഞ ഒക്ടോബര്‍ 5ന് നിമിഷനേരംകൊണ്ട് 900ത്തോളം പോയന്റ് ഇടിഞ്ഞ് 4888 വരെ താഴുകയുണ്ടായി. 5815 നിലവാരത്തില്‍ ഓപ്പണ്‍ ചെയ്ത് 35 മിനിട്ടിനുശേഷമാണ് അപ്രതീക്ഷിതമായി താഴ്ന്നത്. ആ സമയത്ത് പ്രമുഖ ബ്ലൂചിപ്പ് ഓഹരികളില്‍ 15 മുതല്‍ 25 ശതമാനം വരെ വിലയിടിവുണ്ടായെന്നു മാത്രമല്ല 650 കോടി രൂപയുടെ ഇടപാട് ഏറ്റവും താഴ്ന്ന നിലവാരത്തില്‍ മാത്രം നടക്കുകയും ഉണ്ടായി. ഇതോടെ എന്‍എസ്ഇ ഇടപാട് സര്‍ക്യൂട്ട് ഫില്‍ട്ടറില്‍ അവസാനിക്കുകയും പിന്നീട് 15 മിനിട്ടിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. രണ്ടു മണിക്കൂര്‍ കൂടി കഴിഞ്ഞത്തിനു ശേഷമാണ് എന്താണ് സംഭവിച്ചത് എന്ന് ജനം അറിയുന്നത്. എന്‍എസ്ഇയും സെബിയുമൊക്കെ അപ്പോള്‍ മാത്രമേ കാര്യങ്ങള്‍ മനസ്സിലാക്കിയുള്ളൂ എന്ന് പറഞ്ഞാലും തെറ്റില്ല. ഉടനെ തന്നെ വളരെയധികം കാര്യക്ഷമമായ എന്‍എസ്ഇ പ്രഖ്യാപിച്ചു: ഇത് ഒരു എന്‍എസ്ഇ മെമ്പറായ എംകേ ഗ്ലോബലിന്റെ ടെര്‍മിനലില്‍ നിന്നുവന്ന 650 കോടിയുടെ മാര്‍ക്കറ്റ് ഓര്‍ഡര്‍ താങ്ങാന്‍ ആവാതെ നിഫ്റ്റി നിലംപരിശായതാണ്, പ്രസ്തുത മെമ്പറുടെ സകല പോസിഷനുകളും സ്‌ക്വയര്‍ ചെയ്ത് അവസാനിപ്പിച്ചു, അവരെ സസ്‌പെന്‍ഡ് ചെയ്തു. ഹോ എന്തൊരു കാര്യക്ഷമത!! ഇവിടെയാണ് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ കുഴിച്ചുമൂടപ്പെട്ടത്. എക്‌സ്‌ചേഞ്ച് ഇന്‍ഡെക്‌സില്‍ സെബിയുടെ നിര്‍ദേശപ്രകാരം സര്‍ക്യൂട്ട് ഫില്‍ട്ടറുണ്ട്. ഇതില്‍ പ്രധാനമായത് നിഫ്റ്റി അല്ലെങ്കില്‍ സെന്‍സെക്‌സ് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് 10 ശതമാനം വ്യതിയാനം എത്തിയാല്‍ ആ നിലവാരത്തില്‍ 1 മണിക്കൂര്‍ ഫ്രീസ് ചെയ്യപ്പെടും. ഇങ്ങനെ ഏതെങ്കിലും എക്‌സ്‌ചേഞ്ച് സൂചിക ഫ്രീസ് ആയാല്‍ മറ്റേ എക്‌സ്‌ചേഞ്ച് കൂടി ഇടപാട് ഫ്രീസ് ചെയ്യണമെന്നും സെബിയുടെ നിയമം അനുശാസിക്കുന്നു. അതായത് നിഫ്റ്റി മേല്‍ പറഞ്ഞ 10 ശതമാനം താഴേക്കോ മേലേക്കോ നീക്കം നടത്തിയാല്‍ നിഫ്റ്റി ഫ്രീസ് ആവുന്നതോടൊപ്പം എന്‍എസ്ഇ ഇടപാട് പൂര്‍ണമായും ഫ്രീസ് ചെയ്യണമെന്നതുകൂടാതെ ബിഎസ്ഇ കൂടി ഇടപാടുകള്‍ നിര്‍ത്തിവയ്ക്കണം. അത് പിന്നീട് ഒരു മണിക്കൂറിനു ശേഷം പുനരാരംഭിച്ചാല്‍ അടുത്ത സര്‍ക്യൂട്ട് ഫില്‍ട്ടര്‍ 15 ശതമാനത്തിലാണ്. പിന്നീട് 20 ശതമാനത്തിലും. ഇനി ഒരു മണി മുതല്‍ 2.30 മണി വരെയുള്ള സമയത്താണ് 10 ശതമാനംത്തിന്റെ വ്യതിയാനം ഉണ്ടാകുന്നതെങ്കില്‍ അര മണിക്കൂറാണ് വ്യാപാരം നിര്‍ത്തിവയ്ക്കപ്പെടുന്നത്. 2.30 മണിക്ക് ശേഷം 10 ശതമാനത്തിലേറെ വ്യതിയാനം സര്‍ക്യൂട്ട് ഫില്‍ട്ടറിനു കാരണമാവില്ല. എന്നാല്‍ ഏതു സമയത്താണെങ്കിലും 20 ശതമാനത്തിന്റെ നീക്കം ഏതെങ്കിലും ദിശയിലേക്കു വരികയാണെങ്കില്‍ അന്ന് പിന്നെ യാതൊരു വിധത്തിലും വ്യാപാരവും അനുവദിക്കില്ല. കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി 5800 നിലവാരത്തില്‍ നിന്നും 4888 നിലവാരം വരെ ഒരവസരത്തില്‍ എത്തുകയുണ്ടായി. ഈ സമയത്താണ് 650 കോടിയുടെ ഇടപാടുകള്‍ എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, എസിസി, റിലയന്‍സ്, ഭാരതി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുന്‍നിര ഓഹരികളില്‍ നടന്നത്. ഈ ഇടപാടത്രയും താഴ്ന്ന നിലവാരത്തില്‍ ഒരൊറ്റ വിലയില്‍ ആണ് ഓരോ ഓഹരികളിലും നടന്നതും. താഴെ ടേബിള്‍ നോക്കുക.


വില്‍പ്പന നടന്നത് മുന്‍പറഞ്ഞ ഓഹരി സ്ഥാപനത്തിന്റെ ഒരൊറ്റ ടെര്‍മിനലില്‍ നിന്നാണെന്നും അത് ഒരു ബാസ്‌ക്കറ്റ് ഓര്‍ഡര്‍ ആണെന്നും എന്‍എസ്ഇ അറിയിച്ചതിലൂടെ നാം എല്ലാം അറിഞ്ഞു. എന്നാല്‍ ഈ ഓഹരികള്‍ ഇങ്ങനെ ഒരു വിലയ്ക്ക് ആര് വാങ്ങിച്ചു എന്നത് ആദ്യത്തെ ചോദ്യം. 20 മുതല്‍ 25 ശതമാനം വരെ താഴെ ഈ ഓഹാരികള്‍ക്കായി വല വിരിച്ചിരുന്നത് ആര്? ഇനി രണ്ടാമത്തെ ചോദ്യം സെബിയുടെ കാല്‍ക്കുലേഷന്‍ പ്രകാരം മുന്‍പിലത്തെ ക്വാര്‍ട്ടറിലെ അവസാനത്തെ ദിവസത്തെ (28 സപ്തംബര്‍) ക്ലോസിങ് നിലവാരമായ 5700ന്റെ 10 ശതമാനമായ 570 പോയന്റിന് താഴെ സര്‍ക്യൂട്ട് ഫില്‍ട്ടര്‍ അടിക്കേണ്ട നിഫ്റ്റി എങ്ങനെ 900 ത്തിലധികം പോയന്റിന് താഴെയായ 4888 രേഖപ്പെടുത്തി? എന്തുകൊണ്ട് നിഫ്റ്റിയുടെ 10 ശതമാനം സര്‍ക്യുട്ട് ഫില്‍ട്ടര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ല? അതുപോലെ തന്നെ നിഫ്റ്റി 160 പോയന്റ് താഴെ ഫ്രീസ് ചെയ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഡെറിവേറ്റീവ് ട്രേഡ് നിശ്ചലമാക്കിയില്ല? ഒപ്പം ബിഎസ്ഇ എന്തുകൊണ്ട് നിര്‍ത്തിയില്ല ? ഇതൊരു സാങ്കേതിക തകരാറല്ല എന്നത് പിന്നീട് എംകേ ഗ്ലോബലിനെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ തെളിഞ്ഞു. അപ്പോള്‍ പിന്നെ വിലകള്‍ താഴെ പോയതുകൊണ്ട് നിഫ്റ്റി 10 ശതമാനത്തിലധികം വോളട്ടിലിറ്റി (വ്യതിയാനം) കാണിച്ച പോയന്റില്‍ എന്തുക്കൊണ്ട് വ്യാപാരം ഫ്രീസ് ആയില്ല? അപ്പോള്‍ എംകേ ഗ്ലോബലിലെ ഒരു സാധാരണ ഡീലര്‍ക്ക് സംഭാവിച്ചതിനെക്കാള്‍ വലിയ പിഴവല്ലേ എന്‍എസ്ഇ വരുത്തിവച്ചത്? ഒപ്പം തന്നെ സെബിയുടെ നിര്‍ദേശത്തിന്റെ ലംഘനവും. ഇനി ഇതിനെക്കാള്‍ വിചിത്രം 15 മിനിട്ടിനു ശേഷം വ്യാപാരം പുനരാരംഭിച്ചതാണ്. യാതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ 10.05ന് അങ്ങോട്ടു വ്യാപാരം പുനരാരംഭിക്കുമ്പോള്‍ പല ഇടപാടുകാരുടെയും മനസ്സിലെ ഭീതി മാസങ്ങള്‍ക്ക് മുന്‍പ് നിഫ്റ്റിയില്‍ ഇതുപോലെ നടന്ന കനത്ത വീഴ്ചയാണ്. അന്ന് അത് ശരിയായ ട്രേഡ് ആണെന്ന് ദിവസങ്ങള്‍ക്കു ശേഷമാണെങ്കിലും പുറത്തുവന്നപ്പോഴാണ് വിദേശ നിക്ഷേപകരുടെ ഇമ്മാതിരിയുള്ള അടിയുടെ ചൂട് ജനം അറിഞ്ഞത്. പിന്നീടങ്ങോട്ട് ഏതാണ്ട് 700 പോയന്റിലധികം നിഫ്റ്റി തുടര്‍ദിവസങ്ങളില്‍ താഴേക്കു പോയത് മറക്കാന്‍ ആയിട്ടില്ലല്ലോ. അതുകൊണ്ടുതന്നെയാണ് രണ്ടാമത് ഓപ്പണ്‍ ചെയ്ത ശേഷം എക്‌സ്‌ചേഞ്ചിന്റെയോ സെബിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നും ഫ്ലാഷ് ക്രാഷില്‍ നടന്നുപോയ കോടിക്കണക്കിനു രൂപയുടെ ഇടപാടിനെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെ വന്നപ്പോള്‍, അത് ശരിയായ ട്രേഡ് തന്നെ എന്ന് ജനം തെറ്റിധരിച്ചത്. അതുകൊണ്ടുതന്നെ 5693യില്‍ രണ്ടാമത് ഓപ്പണ്‍ ചെയ്ത നിഫ്റ്റി 5800 വരെ തിരിച്ചു കയറിയെങ്കിലും പിന്നീട് അതേ സ്പീഡില്‍ 5700 ലേക്ക് തിരിച്ചെത്തിയതും, പിന്നെ ഒരിക്കല്‍ക്കൂടി 5780 നിലവാരത്തിലേക്ക് തിരിച്ചു കയറിയതും. ഈ വോളട്ടിലിറ്റി മുഴുവനും ആളുകളെ അക്ഷരാര്‍ഥത്തില്‍ കൊള്ളയടിക്കല്‍ ആയിരുന്നു. വലിയ പൊസിഷനുകള്‍ ഓപ്പണ്‍ ആക്കി നില്‍ക്കുന്ന ഇടപാടുകാര്‍ക്ക് അന്ന് എന്തു സംഭവിച്ചിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ സംഭവത്തില്‍ വിപണി രണ്ടാമത് ഓപ്പണ്‍ ചെയ്തപ്പോള്‍ തന്നെ എംകേ ഗ്ലോബല്‍ എന്ന സ്ഥാപനത്തെക്കൊണ്ട് 650 കോടിയുടെയും ഓഹരികള്‍ മാര്‍ക്കറ്റ് വിലയ്ക്ക് തിരിച്ചു വാങ്ങിപ്പിക്കുകയായിരുന്നു എന്‍എസ്ഇ ചെയ്തത്. 70 കോടി മാത്രം മാര്‍ക്കറ്റ് ക്യാപ് ഉള്ള ഈ കമ്പനിയെ കൊണ്ട് 80 കോടിയിലധികം ലോസ് ബുക്ക് ചെയ്യിക്കാന്‍ (നഷ്ടം നികത്താന്‍) എങ്ങനെ എക്‌സ്‌ചേഞ്ചിനു സാധിച്ചു. അപ്പോള്‍ ഈ പണം എവിടെ നിന്നും വന്നു? അതും 15 മിനിട്ട് കൊണ്ട് ഇതിനുള്ള ഇടപാടുകള്‍ എങ്ങനെ എംകേ ഗ്ലോബല്‍ ചെയ്തു? നിക്ഷേപകരുടെ കാവല്‍നായ എന്നറിയപ്പെടുന്ന സെബി ഇപ്പോള്‍ ശരിക്കും ആരുടെ കാവല്‍നായ എന്നു മനസ്സിലാക്കാം. അതിനു സെബിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാം.


(courtesy:mathrubhumi)

Wednesday 10 October 2012

Opinion value - a paid survey giving by membership !!


Getting part-time income is just like adding feather to your cap. Opinion Value is a company that offers you an opportunity to earn some extra income with rewards from home based jobs. Almost every MNC wants to know the exact requirement of their customers or visitors and for that they conduct different types of surveys. Our company refers some genuine and short listed survey companies to the clients.Online surveys help these companies grab exact vision of the consumer and provide smart rewards to the person attending a survey. It is a very amicable source to earn part-time income at your own flexibility and at your place.Fortune infotech is not a Get Rich Quick Scheme nor is it a Multi Level Marketing (MLM), Matrix, Pyramid Program. By filling online paid surveys you will not get rich, but it is an extra income in your free time Surveys




( My motto is giving guidance like service giving site introducing you. if u like u can join and earn. the risk and responsibility is yours., blogger.)

Thursday 4 October 2012

കടക്കെണിയിലായ ചൈനക്കാരന്റെ കൈവശം 25 ക്രെഡിറ്റ് കാര്‍ഡുകള്‍ !!

ബീജിങ്: ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു വ്യക്തിയെ എങ്ങനെ കടക്കാരനാക്കുമെന്നതിന് ചൈനയില്‍ നിന്ന് ഒരു ഉത്തമ ഉദാഹരണം. ചൈനയില്‍ കടക്കെണിയില്‍ അകപ്പെട്ടയാളിന് കൈവശമുള്ളത് 25 ക്രൈഡിറ്റ് കാര്‍ഡുകളാണ്. ഇയാളുടെ പ്രതിമാസ വരുമാനമോ; കേവലം 300 ഡോളര്‍ മാത്രവും.
കാര്‍ഡുകളുപയോഗിച്ച് മകന്‍ വരുത്തി വെച്ച കടം തീര്‍ക്കാന്‍ ഇയാളുടെ അച്ഛനും അമ്മയക്കും കിടപ്പാടം വരെ വില്‍ക്കേണ്ടി വന്നതായി ചൈനീസ് പത്രമായ ചൈന ഡെയിലി വെളിപ്പെടുത്തുന്നു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2012 വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 310 കോടി ബാങ്കിങ് കാര്‍ഡുകളാണ് ചൈനയിലെ ബാങ്കുകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. ഇത് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള കടബാധ്യത കൂട്ടാനിടയാക്കിയതായും ബാങ്ക് വിലയിരുത്തുന്നു.
കടക്കെണിയില്‍ നിന്ന് എങ്ങനെ രക്ഷ നേടാം





(courtesy:mathrubhumi)

Thursday 27 September 2012

ഷെയര്‍ ട്രേഡിങിലെ പവര്‍ ഓഫ് അറ്റോണി !!


ഒരാളുടെ ചില ജോലികള്‍ ചെയ്യാന്‍ മറ്റൊരാളെ രേഖാമൂലം അല്ലെങ്കില്‍ നിയമപരമായി ചുമതലപ്പെടുത്തുന്നതാണല്ലോ പവര്‍ ഓഫ് അറ്റോര്‍ണി. ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുമ്പോള്‍ പവര്‍ ഓഫ് അറ്റോണി ഫോം പൂരിപ്പിക്കേണ്ടതുണ്ട്.സ്വാഭാവികമായും ഒട്ടുമിക്ക ഷെയര്‍ ട്രേഡിങ് സ്ഥാപനങ്ങളും ഈ ഫോമിലും ഒപ്പിട്ട് വാങ്ങും. താങ്കളുടെ അനുമതിയില്ലെങ്കിലും ആവശ്യപ്രകാരം ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇതുമൂലം സ്ഥാപനങ്ങള്‍ക്ക് സാധിക്കും. നിലവിലുള്ള സാഹചര്യത്തില്‍ ഈ ഫോമില്‍ ഒപ്പിട്ടു നല്‍കാതിരിക്കുന്നതാണ് നല്ലത്. കാരണം ഒട്ടുമിക്ക ഷെയര്‍ ട്രേഡിങ് തട്ടിപ്പിനും അടിസ്ഥാനമായിട്ടുള്ളത് ഈ പവര്‍ ഓഫ് അറ്റോണിയാണ്. കമ്മീഷന്‍ കിട്ടാന്‍ വേണ്ടി ക്ലൈന്റ് എക്കൗണ്ടില്‍ നിരന്തരം ട്രേഡിങ് നടത്തുന്ന സ്ഥാപനങ്ങള്‍ നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. രണ്ടുതരം പവര്‍ ഓഫ് അറ്റോണിയാണുള്ളത്. നിയന്ത്രിത അനുമതിയും പരിപൂര്‍ണ അനുമതിയും. പവര്‍ഓഫ് അറ്റോണി നല്‍ക്കുന്നത് സമയബന്ധിതമായിരിക്കണം. ഏത് സമയവും പവര്‍ ഓഫ് അറ്റോണി ക്യാന്‍സല്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം. പവര്‍ ഓഫ് അറ്റോണി നല്‍കിയിട്ടുണ്ടെങ്കിലും കോണ്‍ട്രാക്ട് നോട്ട്, എക്കൗണ്ട് സ്‌റ്റേറ്റ് മെന്റ്, ഡിമാറ്റ് ട്രാന്‍സാക്ഷന്‍ എന്നിവ പരിശോധിക്കണം.
പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ചാണെങ്കിലും അനുമതിയില്ലാതെ ട്രേഡിങ് നടത്താന്‍ അനുവദിക്കരുത്. എക്കൗണ്ട് തുറക്കാനും ക്ലോസ് ചെയ്യാനും ഒരിക്കലും പവര്‍ ഓഫ് അറ്റോണിയിലൂടെ അനുവദിക്കരുത്. ബ്രോക്കിങ് ഏജന്‍സി എന്തെങ്കിലും തെറ്റായ കാര്യം ചെയ്തുവെന്ന ബോധ്യമായാല്‍ ഉടന്‍ ബ്രോക്കറെ(സ്ഥാപനത്തെ) വിവരമറിയിക്കണം.

(courtesy:malayalam.oneindia.in)

ഇന്റര്‍നെറ്റ് കൊണ്ട് ജീവിക്കാന്‍ !!



ഇന്റര്‍നെറ്റ് വരുത്തിയ മാറ്റങ്ങള്‍ പ്രധാനമായും രണ്ടാണ്. അമിതവേഗത്തിലുള്ള ആശയവിനിമയം, അതുല്യമായ അവസരങ്ങള്‍ . ന്യൂയോര്‍ക്കിലുള്ള വ്യാപാരിക്കും നെയ്യാറ്റിന്‍രയിലുള്ള വ്യാപാരിക്കും ആഗോളവിപണിയില്‍ അവസരങ്ങള്‍ ഏറെക്കുറെ തുല്യമാണ്. കാലിഫോര്‍ണിയയിലെയും കോഴിക്കോട്ടെയും പുത്തന്‍വ്യവസായസംരഭകര്‍ക്ക് അവരുടെ ഉദ്യമത്തിന് പിന്തുണ നേടിയെടുക്കാനുള്ള അവസരങ്ങളും അതുപോലെ തന്നെ. എന്നാല്‍ നമ്മുടെ നാട്ടില്‍ പലര്‍ക്കും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്നില്ല. അതിലേക്കുള്ള വഴികാട്ടിയാണ് എം.ആര്‍ .ഹരി തയ്യാറാക്കിയ 'ഇന്റര്‍നെറ്റ്: തൊഴില്‍സാദ്ധ്യതകള്‍ , വ്യാപാരസാദ്ധ്യതകള്‍' എന്ന പുസ്തകം.
ദീര്‍ഘകാലമായി ഡിജിറ്റല്‍രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഈ പുസ്തകത്തിന് പിന്നില്‍ . അതുകൊണ്ട് തന്നെ മുന്‍പരിചയത്തിന്റെ കെട്ടുറപ്പ് ഈ പുസ്തകത്തിനുണ്ട്. ഇ-കൊമേഴ്‌സും സോഷ്യല്‍നെറ്റ്‌വര്‍ക്കും ഇന്റര്‍നെറ്റ്‌ടെലിവിഷനുമൊക്കെ ലോകത്തെ മാറ്റിമറിച്ച് കൊണ്ടിരിക്കുമ്പോള്‍ അതിന്റെ സാദ്ധ്യതകള്‍ നമ്മുടെ കൊച്ചുകേരളം എത്ര മാത്രം ഗൗരവത്തില്‍ എടുത്തിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സംശയമുണ്ട്. ഇന്റര്‍നെറ്റിലെ സാദ്ധ്യതകള്‍ മനസ്സിലാക്കുമ്പോഴാണ് അനന്തമായ അവസരങ്ങളുടെ കുത്തൊഴുക്ക് നമുക്ക് കണ്ടെത്താന്‍ കഴിയുക. അതിലേക്ക് ഈ പുസ്തകം ഒരു വഴി തെളിക്കലാവുക തന്നെ ചെയ്യും. ഇന്റര്‍നെറ്റ്- ചരിത്രം, കൈയ്യെത്തിയാല്‍ തൊടാം- ലോകം ചുരുങ്ങുകയാണ്, സെര്‍ച്ച് എന്‍ജിന്‍ എന്ന അല്‍ഭുതയന്ത്രം, വെബ്‌സൈറ്റ്, വെബ്‌സൈറ്റില്‍ എങ്ങെനെ ആളെത്തും, യൂറ്റിയൂബ്- ലോകം മുഴുവന്‍ പരന്ന കുഴല്‍ , സര്‍വ്വവ്യാപിയായ ബ്ലോഗ്, എങ്ങനെ തിരയണം, വെബ് അനലറ്റിക്‌സ്, ഇന്റര്‍നെറ്റും വ്യാപാരവും, ഡിജിറ്റല്‍ വിപണനം, ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ ഷോപ്പുകള്‍ , എന്ത് എപ്പോള്‍ എങ്ങനെ എത്ര?, പഴയ രാജാക്കന്മാരും പുതിയ രാജാക്കന്മാരും, മറുപുറം, ശേഷം അചിന്ത്യം എന്നിങ്ങനെ 17 ലേഖനങ്ങള്‍ . 
ഇന്റര്‍നെറ്റ്: തൊഴില്‍സാദ്ധ്യതകള്‍ , വ്യാപാരസാദ്ധ്യതകള്‍
വില: 195 രൂപ
എം.ആര്‍ .ഹരി

പ്രസാധകര്‍ : ഇന്‍സീവ് മള്‍ട്ടിമീഡിയ, തിരുവനന്തപുരം.
ഫോണ്‍: 047-11311832.
വിതരണം: കള്‍ച്ചര്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്, 
പണ്ഡിറ്റ് കോളനി, കവടിയാര്‍ , 
തിരുവനന്തപുരം.
ഫോണ്‍ : 0471-2311025.


(courtesy:mathrubhumi.com/books)

Latest News